കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ

നേതൃത്വത്തിൽ നടന്ന വി.എസ് അനുസ്മരണം

കൈരളി ഫുജൈറ വി.എസ് അനുസ്മരണം

ഫുജൈറ: കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ വിയോഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന യോഗത്തിൽ കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി അധ്യക്ഷനായിരുന്നു. ജനഹൃദയങ്ങളിൽ ജീവിച്ച നൂറ്റാണ്ടിന്‍റെ സമരനായകനാണ് വി.എസ് എന്ന് വി.പി. സുജിത്ത് പറഞ്ഞു. ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കെ.പി. സുകുമാരൻ, എം.എം.എ. റഷീദ്, ബൈജു രാഘവൻ, സുധീർ തെക്കേക്കര, ഉമ്മർ ചോലയ്ക്കൽ, അബ്ദുല്ല, റാഷീദ് കല്ലുംപുറം, ജിജു എസക്ക്, പ്രിൻസ്, നമിത പ്രമോദ്, പ്രദീപ്, വി.എസ്. സുഭാഷ്, പ്രേംജിത്ത്, മുരളീധരൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലുള്ള സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Kairali Fujairah VS Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.