വെല്ലിങ്ടൺ: ചെറു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ആസ്ട്രേലിയ നിർമിച്ച റോക്കറ്റ് വിക്ഷേപിച്ച് 14 സെക്കൻഡുകൾക്ക് ശേഷം തകർന്നുവീണു.
ഗിൽമോർ സ്പേസ് ടെക്നോളജീസിന്റെ ‘എറിസ്’ റോക്കറ്റാണ് പരീക്ഷണ വിക്ഷേപണത്തിന് ശേഷം തകർന്നത്. ആർക്കും പരിക്കില്ല. ബുധനാഴ്ച രാവിലെയായിരുന്നു വിക്ഷേപണം.മേയ് മാസത്തിലും ഈ മാസം തുടക്കത്തിലും റോക്കറ്റിന്റെ വിക്ഷേപണങ്ങൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയും കാരണം മാറ്റിവെക്കുകയായിരുന്നു. റോക്കറ്റ് ഭ്രമണപഥത്തിലെത്തിയില്ലെങ്കിലും വിക്ഷേപണ ഘട്ടങ്ങൾ വിജയകരമായത് നേട്ടമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.