Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിയ്യൂരിൽനിന്ന്...

വിയ്യൂരിൽനിന്ന് രക്ഷപ്പെട്ട കുറ്റവാളി സംസ്ഥാനം വിട്ടു; മോഷ്ടിച്ച ബൈക്കിൽ കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം

text_fields
bookmark_border
balamurukan
cancel
camera_alt

ബാലമുരുകൻ 

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിൽ പരിസരത്തുനിന്ന് ഓടിരക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി തമിഴ്നാട് സ്വദേശി ബാലമുരുകൻ സംസ്ഥാനം വിട്ടതായി സൂചന. ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

വിയ്യൂരിന് സമീപത്തുനിന്ന് ഒരു ബൈക്ക് കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ഇയാൾ രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് തമിഴ്നാട് ആലങ്കുളം സ്വദേശിയായ ബാലമുരുകൻ. തമിഴ്നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവരുംവഴി തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ബാലമുരുകനുവേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsviyur jail
News Summary - The convict escaped from Viyur and left the state
Next Story