Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമഴപ്പാറ്റകളുടെ...

മഴപ്പാറ്റകളുടെ സഞ്ചാരം

text_fields
bookmark_border
മഴപ്പാറ്റകളുടെ സഞ്ചാരം
cancel

ഉള്ളിലൊരു തീയുണ്ട്

അണക്കുവാൻ ഏറ്റവും

എളുപ്പമുള്ളത്

ശ്രമങ്ങളുടെ നിസ്സാരപരിഗണന

ആവശ്യമായത്

എന്നിട്ടും മറവിയെ

കൂട്ടുപിടിക്കാൻ

മാർഗ്ഗങ്ങൾ തേടിയലയുന്നു

ഉള്ളിലൊരു തീയുണ്ട്

വീണ്ടും വീണ്ടും

മുളച്ചു പൊന്തുന്നത്

മഴത്തുള്ളികളാൽ ചെടികൾ

മുളക്കുന്നതു പോലെ.

പാപത്തിന്റെ വിത്തുകൾ

മുളച്ചു കൊണ്ടേയിരിക്കുന്നു

അഗ്നി ശമിപ്പിക്കാൻ

ഞാൻ വഴികൾ തേടിയലയുന്നു

മറക്കുവാൻ വഴികളേറെ

ഞാൻ വീണ്ടും ഉള്ളിലെ

നരകത്തെ

മറന്നു ചിരിക്കുന്നു.

ഉള്ളിലൊരു തീയുണ്ട്

ആദ്യത്തേയും അവസാനത്തേയും

ഓർമപ്പെടുത്തലായി

ചിറകുവിരിക്കുന്ന മഴപ്പാറ്റകളുടെ

ആയുസ്സുള്ളുവെങ്കിലും

ഞാനൊന്നു ചിരിക്കട്ടെയല്ലേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewspoemLatest NewsSaudi Arabian News
News Summary - poem
Next Story