Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 7:06 PM IST Updated On
date_range 14 Jan 2018 7:06 PM ISTശൈഖ് മുഹമ്മദ് ബിൻ സായിദും സൗദി ആഭ്യന്തര മന്ത്രിയും ചർച്ച നടത്തി
text_fieldsbookmark_border
camera_alt???? ???????? ??? ??????? ???? ???????? ??????? ??????? ?????? ??? ????? ????? ??????????
അൽെഎൻ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദിന് അൽെഎനിൽ സ്വീകരണം നൽകി.
ശനിയാഴ്ച ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇയും സൗദിയും തമ്മിലുള്ള സാഹോദര്യ ബന്ധം അവലോകനം ചെയ്തു.
സുരക്ഷ^പൊലീസ് മേഖലകളിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള വഴികളും രാഷ്ട്രനേതാക്കൾ ആരാഞ്ഞു.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ആശംസ അബ്ദുൽ അസീസ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അറിയിച്ചു.
സൽമാൻ രാജാവിനും സൗദി കിരീടാവകാശിക്കും സൗദിയിലെ ജനങ്ങൾക്കും ശൈഖ് മുഹമ്മദ് ബിൻ സായിദ് ക്ഷേമവും െഎശ്വര്യവും ആശംസിച്ചു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സ്റ്റേറ്റ് സെക്യൂരിറ്റി വകുപ്പ് ചെയർമാൻ ൈശഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീകാവകാശിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് ആൽ മസ്റൂഇ തുടങ്ങിയവരും ചർച്ചയിൽ പെങ്കടുത്തു.
ശനിയാഴ്ച ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇയും സൗദിയും തമ്മിലുള്ള സാഹോദര്യ ബന്ധം അവലോകനം ചെയ്തു.
സുരക്ഷ^പൊലീസ് മേഖലകളിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള വഴികളും രാഷ്ട്രനേതാക്കൾ ആരാഞ്ഞു.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ആശംസ അബ്ദുൽ അസീസ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അറിയിച്ചു.
സൽമാൻ രാജാവിനും സൗദി കിരീടാവകാശിക്കും സൗദിയിലെ ജനങ്ങൾക്കും ശൈഖ് മുഹമ്മദ് ബിൻ സായിദ് ക്ഷേമവും െഎശ്വര്യവും ആശംസിച്ചു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സ്റ്റേറ്റ് സെക്യൂരിറ്റി വകുപ്പ് ചെയർമാൻ ൈശഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീകാവകാശിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് ആൽ മസ്റൂഇ തുടങ്ങിയവരും ചർച്ചയിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story