Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവകുമാറിനെതിരായ...

ശിവകുമാറിനെതിരായ മൂന്ന് ആദായനികുതി കേസുകളിൽ ക്ലീൻ ചിറ്റ്

text_fields
bookmark_border
DK-Shivakumar
cancel

ബംഗളൂരു: കോൺഗ്രസ് മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിര െ ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കോടതി ക്ലീൻചിറ്റ് നൽകി. 2017 ആഗസ്റ്റ് ഒന്നിന് ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ശിവകുമാറിെൻറ വീടുകളിലും ഒാഫിസുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ആദായനികുതി വകുപ്പിെൻറ നേതൃത്വത്തിൽ റെയ്ഡിൽ വെളിപ്പെടുത്താത്ത 300 കോടിയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു.

ഇത് സംബന്ധിച്ച് ബംഗളൂരുവിലെ സ്പെഷൽ കോടതിയിൽ ആദായനികുതി വകുപ്പ് നൽകിയ കേസുകളിലാണ് കോടതി മന്ത്രിയെ വെറുതെ വിട്ടത്. എന്നാൽ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഫയൽചെയ്ത കേസുകൾ നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് എം.എൽ.എമാർക്കായി പലതവണ ഒാപറേഷൻ താമര പയറ്റിയ ബി.ജെ.പിയെ കോൺഗ്രസ് പ്രതിരോധിച്ചത് ‘ട്രബ്ൾ ഷൂട്ടർ’ എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാറിെൻറ നേതൃത്വത്തിലായിരുന്നു.

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് എം.എൽ.എമാരെ ശിവകുമാറിെൻറ നേതൃത്വത്തിൽ റിസോർട്ടിൽ താമസിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിെൻറ വീടുകളിലും മറ്റും ആദായനികുതി വകുപ്പിെൻറ റെയ്ഡ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsD K ShivakumarIT CasesCongres
News Summary - Clean chit for minister D K Shivakumar in three IT cases -india news
Next Story