Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൈലറ്റുമാരുടെ...

പൈലറ്റുമാരുടെ വിശ്രമസമയം കൂട്ടാൻ നിർദേശം

text_fields
bookmark_border
pilot 0897
cancel

ന്യൂഡൽഹി: പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമം നൽകി അപകടം കുറക്കാൻ കരട് നിർദേശവുമായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് (ഡി.ജി.സി.എ). വിമാന ജീവനക്കാരുടെ ജോലിസമയം നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തും.

നാഗ്പുർ വിമാനത്താവളത്തിന്റെ ബോർഡിങ് ഗേറ്റിൽ ഇൻഡിഗോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചതിന്റെയടക്കം പശ്ചാത്തലത്തിലാണ് നടപടി. ആഴ്ചയിൽ 48 മണിക്കൂർ തുടർച്ചയായി വിശ്രമിക്കാനും പൈലറ്റുമാർക്ക് രാത്രിയിൽ 10 മണിക്കൂറായി ജോലിസമയം കുറക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ 36 മണിക്കൂറാണ് വിശ്രമ സമയം. വിമാനക്കമ്പനികൾക്ക് ഡിസംബർ നാലുവരെ കരട് നിർദേശത്തിൽ അഭിപ്രായം രേഖപ്പെടുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilot
News Summary - Directive to increase rest period of pilots
Next Story