Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകരസംക്രാന്തി നാളിൽ...

മകരസംക്രാന്തി നാളിൽ മഹാകുംഭമേളയിൽ വൻ തിരക്ക്

text_fields
bookmark_border
മകരസംക്രാന്തി നാളിൽ മഹാകുംഭമേളയിൽ വൻ തിരക്ക്
cancel

മഹാകുംഭ് നഗർ (യു.പി): വ്യാഴവട്ടത്തിനുശേഷം മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ മോക്ഷം തേടിയെത്തിയ ജനലക്ഷങ്ങൾ ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

കുംഭമേളയിലെ ആദ്യ ‘അമൃതസ്നാന’ വേളയായിരുന്നു ചൊവ്വാഴ്ച. രാജ്യത്തെ 13 ഹിന്ദു സന്യാസി സമൂഹങ്ങളുടെ പ്രാതിനിധ്യം മേളയിലുണ്ട്. ശരീരം തുളച്ചുകയറുന്ന തണുപ്പിലാണ് ഭക്തർ പുഴയിൽ മുങ്ങിയത്.

‘ഇത് നമ്മുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ചൈതന്യരൂപമാണെ’ന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘എക്സി’ൽ കുറിച്ചു. തിങ്കളാഴ്ച ത്രിവേണി സംഗമത്തിൽ 1.75 കോടിയോളംപേർ എത്തിയെന്നാണ് കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maha kumbh MelaMakarasankranti day
News Summary - Huge crowd at Mahakumbh Mela on Makarasankranti day
Next Story