Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ചിഹ്നം...

ബി.ജെ.പി ചിഹ്നം വരക്കുക -മണിപ്പൂരിൽ പ്ലസ് ടു പരീക്ഷ ചോദ്യം

text_fields
bookmark_border
bjp
cancel

ഇംഫാൽ: മണിപ്പൂർ പ്ലസ് ടു പരീക്ഷയിലെ പൊളിറ്റിക്കൽ സയൻസ് ചോദ്യങ്ങൾ വിവാദമാകുന ്നു. രാഷ്്ട്രനിർമാണത്തിൽ നെഹ്റുവിന് സംഭവിച്ച നാലുതെറ്റുകൾ എഴുതുക, ബി.ജെ.പി ചിഹ്നമായ താമര വരക്കുക എന്നീ ചോദ്യങ്ങളെക്കുറിച്ചാണ് ആക്ഷേപമുയർന്നത്. ചോദ്യേപപ്പർ കുട്ടികളിലേക്ക് രാഷ്ട്രീയം ഒളിച്ചുകടത്താനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

സംഭവത്തിൽ ബി.ജെ.പിക്ക് ഒരു പങ്കുമില്ലെന്നും ബന്ധപ്പെട്ട വകുപ്പാണ് ചോദ്യങ്ങൾ തയാറാക്കുന്നെതന്നും ബി.ജെ.പി വക്താവ് ചോങ്തം ബിജോയ് അറിയിച്ചു. അതേസമയം, ചോദ്യങ്ങൾ സിലബസിൽ തന്നെയുള്ളതാണെന്നാണ് ഹയർ സെക്കൻഡറി എജുക്കേഷൻ ചെയർമാൻ മഹേന്ദ്ര സിങ്ങിെൻറ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHigher secondary question paper
News Summary - Opposition parties raise questions after students were asked-India news
Next Story