Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയിൽ കേസ്...

സുപ്രീംകോടതിയിൽ കേസ് നേരിട്ട് കേൾക്കുന്നത് പരിഗണനയിൽ

text_fields
bookmark_border
സുപ്രീംകോടതിയിൽ കേസ് നേരിട്ട് കേൾക്കുന്നത് പരിഗണനയിൽ
cancel

ന്യൂഡൽഹി: സുപ്രീംകോടതിയിലെ ഏതാനും ബെഞ്ചുകളിൽ അടുത്തയാഴ്ച മുതൽ കേസ് നേരിട്ട് കേൾക്കുന്ന കാര്യം പരിഗണിക്കാമെന്ന് വിഷയം പഠിക്കാൻ നിയോഗിച്ച ഏഴംഗ ജഡ്ജിമാരുടെ പാനൽ നിർദേശിച്ചു.

നിർദേശം ചീഫ് ജസ്റ്റിസിെൻറ പരിഗണനക്ക് സമർപ്പിക്കുമെന്നാണ് അറിയുന്നത്. 15 ബെഞ്ചുകളുള്ളതിൽ രേണ്ടാ മൂന്നോ ബെഞ്ചുകളിൽ കൂടുതൽ സുരക്ഷ സംവിധാനങ്ങളോടെ അടുത്ത ആഴ്ച മുതൽ ജഡ്ജിമാർ നേരിട്ട് ഹാജരായി കേസ് കേൾക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് പാനൽ സുപ്രീംകോടതി ബാർ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു.

മാർച്ച് 25 മുതൽ സുപ്രീംകോടതി ജഡ്ജിമാർ വിഡിയോ കോൺഫറൻസിലൂടെയാണ് കേസ് കേൾക്കുന്നത്്. നേരിട്ട് കോടതിയിൽ ഹാജരാവാൻ സമയമായിട്ടില്ലെന്നാണ് പാനൽ അധ്യക്ഷൻ ജസ്റ്റിസ് എം.വി. രമണ നേരത്തേ അറിയിച്ചിരുന്നത്. രണ്ടാഴ്ചക്കു ശേഷം ഇക്കാര്യം വീണ്ടും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:direct hearingsupreme court
Next Story