Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒട്ടകത്തെ കശാപ്പു...

ഒട്ടകത്തെ കശാപ്പു ചെയ്ത് വിൽപന: രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
ഒട്ടകത്തെ കശാപ്പു ചെയ്ത് വിൽപന: രണ്ടുപേർക്കെതിരെ കേസ്
cancel
കരുവാരകുണ്ട്: രാജസ്ഥാനിൽനിന്ന് കൊണ്ടുവന്ന ഒട്ടകത്തെ അറുത്ത് വിൽപന നടത്തിയ സംഭവ ത്തിൽ രണ്ടു പേർക്കെതിരെ കരുവാരകുണ്ട് പൊലീസ് കേസെടുത്തു. കരുവാരകുണ്ട് തരിശിലെ പെരുമ്പുല്ലൻ ഷൗക്കത്തലി (52), പെരിന്തൽമണ്ണയിലെ മേലേതിൽ ഹമീദ് (40) എന്നിവർക്കെതിരെയാണ് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിെൻറ നിർദേശമനുസരിച്ച് കേസെടുത്തത്.

ഇക്കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. ഒട്ടകം പോലുള്ള മൃഗങ്ങളെ മതിയായ രേഖകളില്ലാതെ കൊണ്ടുവരുന്നതും കശാപ്പു ചെയ്ത് മാംസം വിൽക്കുന്നതും കേരള ഹൈകോടതി ഉത്തരവിലൂടെ വിലക്കിയതാണ്. അന്വേഷണത്തിൽ മതിയായ രേഖകളില്ലെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCamel butcher
News Summary - case against Camel butcher-kerala news
Next Story