Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആക്രമണത്തിൽ സി.പി.എം...

ആക്രമണത്തിൽ സി.പി.എം നേതാക്കൾക്ക് പങ്ക് –സി.ഒ.ടി. നസീർ

text_fields
bookmark_border
cot-naseer
cancel
കോഴിക്കോട്: തലശ്ശേരിയിൽ െവച്ച് തന്നെ ആക്രമിച്ചതിൽ പ്രാദേശിക സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ. ആക്രമണത്തിനായി തലശ്ശേരി കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അവിടത്തെ പ്രമുഖ നേതാവിനും ഒരു ലോക്കൽ കമ്മിറ്റി അംഗത്തിനും ഇതിൽ പങ്കുണ്ട്. എന്നാൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരിൽ അന്വേഷണം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

ആക്രമണത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉറപ്പുനൽകിയിട്ടുണ്ട്. പാർട്ടി അന്വേഷണംകൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പൊലീസ് ശരിയായ ദിശയിൽ അന്വേഷണം നടത്തണം. പി. ജയരാജന് അക്രമത്തിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വെേട്ടറ്റ നസീർ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COT Naseer
News Summary - COT naseer
Next Story