Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂറുമാറ്റം: വൻ പിഴ...

കൂറുമാറ്റം: വൻ പിഴ ചുമത്താൻ നിയമം ആലോചിക്കണം -ഹൈകോടതി

text_fields
bookmark_border
kerala high court
cancel

കൊച്ചി: ഏതെങ്കിലും പാർട്ടിയുടെയും മുന്നണിയുടെയും ഭാഗമായി മത്സരിച്ച് ജയിച്ച ശേഷം കൂറുമാറുന്നവർക്ക് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് നിയമ നിർമാണം ആലോചിക്കണമെന്ന് ഹൈകോടതി. കൂറുമാറ്റം ജനാധിപത്യ വ്യവസ്ഥിതിയെ നശിപ്പിക്കും. ഒരു ചേരിയിലുള്ള അംഗം മറ്റൊരിടത്തേക്ക് കൂറുമാറുന്നതോടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകുകയും ഭീമമായ ചെലവ് വേണ്ടി വരുകയും ചെയ്യും.

ഈ സാഹചര്യത്തിലാണ് കൂറുമാറുന്നയാളിൽനിന്ന് വലിയ തുക പിഴ ഈടാക്കാനാവുന്ന വിധം നിയമത്തിൽ പരിഷ്കാരം വേണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. തൊടുപുഴ നഗരസഭയുടെ 11ാം വാർഡിൽനിന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച മാത്യു ജോസഫിനെ അയോഗ്യനാക്കി പ്രഖ്യാപിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - Defection: The law should consider imposing huge fines - High Court
Next Story