Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശമാർക്ക്‌...

ആശമാർക്ക്‌ ‘പണികൊടുക്കാൻ’ സർക്കാർ; പണിമുടക്കിയവരുടെ കണക്കെടുക്കുന്നു

text_fields
bookmark_border
ആശമാർക്ക്‌ ‘പണികൊടുക്കാൻ’ സർക്കാർ; പണിമുടക്കിയവരുടെ കണക്കെടുക്കുന്നു
cancel

തിരുവനന്തപുരം: ശമ്പള വർധന അടക്കം ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പണിമുടക്കി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ കണക്കെടുപ്പ്‌ നടത്തി ആരോഗ്യവകുപ്പ്‌. 13 ദിനം പിന്നിട്ടിട്ടും ആശാ വർക്കർമാർ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെടുകയും ചെയ്‌ത വേളയിലാണ് സർക്കാർ നീക്കം.

പണിമുടക്കിയവരുടെ കണക്കെടുക്കാനാണ് നിർദേശം. ഡി.എം.ഒമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൾ ഫോം വഴി കണക്കെടുത്ത് തുടങ്ങി. എന്നാൽ സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചക്ക് വിളിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷ സംഘടനകൾ സമരത്തിന് പിന്തുണ നൽകി തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asha Workers Protest
News Summary - health department conducted survey of ASHA workers who are on strike
Next Story