Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് ഐ.എസ്...

കാസർകോട് ഐ.എസ് കേസ്: രണ്ട് പ്രതികളെ ഒഴിവാക്കി

text_fields
bookmark_border
court
cancel

കൊച്ചി: കാസർകോട് ഐ.എസ് കേസിലെ രണ്ട് പ്രതികളെ വിചാരണയുടെ തുടർ നടപടികളിൽനി ന്ന് ഒഴിവാക്കി. 19 ഉം 20 ഉം പ്രതികളായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിയെയും കാസർകോട് മധൂർ സ്വദേശിയെയുമാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മാപ്പുസാക്ഷികളാക്കി കേസിൽനിന്ന് ഒഴിവാക്കിയത്.

ഇരുവരും ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ രഹസ്യമൊഴി പരിഗണിച്ച് ദേശീയ അന്വേഷണ ഏജൻസി ഇരുവർക്കും മാപ്പ് നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പരിഗണിച്ചാണ് പ്രത്യേക കോടതി ജഡ്ജി കെ.സത്യൻ മാപ്പുനൽകിയത്. 17ാം പ്രതിയെയും നേരത്തേ എൻ.ഐ.എ മാപ്പുസാക്ഷിയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskasargod is case
News Summary - kasargod is case
Next Story