Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാതയോരത്തെ കൊടിമരം:...

പാതയോരത്തെ കൊടിമരം: നടപടി എടുക്കേണ്ടത് കലക്ടർ

text_fields
bookmark_border
പാതയോരത്തെ കൊടിമരം: നടപടി എടുക്കേണ്ടത് കലക്ടർ
cancel

കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ നീക്കാൻ ജില്ല കലക്ടർമാർ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. നടപടി ആരംഭിച്ചതായി സർക്കാർ അറിയിച്ചെങ്കിലും എറണാകുളം അടക്കം ചിലയിടങ്ങളിൽ ഇത്തരം നടപടികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ നിർദേശം.

ഇതുമായി ബന്ധപ്പെട്ട് കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കണമെന്നും നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും ജനുവരി അസാനവാരം പരിഗണിക്കാൻ മാറ്റി.

പന്തളം മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജിെൻറ കവാടത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം തേടി മാനേജ്മെൻറ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അനധികൃത കൊടിമരങ്ങളുടെ വിഷയം സർക്കാർ ഗൗരവമായാണ് എടുത്തിട്ടുള്ളതെന്ന് സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Court
News Summary - Kerala High Court about Roadside flagpole
Next Story