Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറ്റിലാടി ...

കാറ്റിലാടി വൈദ്യുതിയെത്തുമ്പോൾ

text_fields
bookmark_border
കാറ്റിലാടി  വൈദ്യുതിയെത്തുമ്പോൾ
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്റാടി നിലയങ്ങളിൽനിന്ന് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത് ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ. 25 വർഷ കരാറുകൾക്ക് അനുമതി തേടിയുള്ള അപേക്ഷയാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് സമർപ്പിച്ചത്. ഇതുസംബന്ധിച്ച തെളിവെടുപ്പ് ഈമാസം 19ന് കമീഷൻ കോർട്ട് ഹാളിൽ നടക്കും.

  • രാമക്കൽമേട് സ്വകാര്യ കാറ്റാടി നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതിക്കും കമീഷനെ സമീപിച്ചിട്ടിട്ടുണ്ട്. യൂനിറ്റിന് 3.94 രൂപ നിരക്കിൽ വൈദ്യുതി നൽകാൻ കമ്പനി തയാറാണ്.
  • നിലവിൽ സോളാർ എനർജി കോർപറേഷനുമായടക്കം വിവിധ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിക്ക് ഏഴ് കരാറുകളാണുള്ളത്. യൂനിറ്റിന് 3.14 - 4.70 വരെയാണ് നിരക്ക്.
  • പകൽ വൈദ്യുതി രാത്രിയിലും ശേഖരിച്ച് വെക്കാനാവാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് കൂടി വരുന്നതോടെ സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
  • 2027ഓടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2040 ഓടെ നൂറു ശതമാനവും പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്നും സാധ്യമാക്കുകയാണ് സർക്കാർ നയമെന്ന് കമീഷന് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:windselectricity supplySustainable energy projectsKSEB
News Summary - KSEB signs 25-year contracts with wind farms to provide electricity
Next Story