Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
cancel
camera_alt

ഫിജോയ്

കൊല്ലം: 16യെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഗലീലിയോ നഗർ-107 ൽ താമസിക്കുന്ന ഫിജോയ് (23) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാൾ സ്നേഹം നടിച്ചും വിവാഹവാഗ്ദാനം നൽകിയും വശീകരിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

2026 ജൂണിൽ പല ദിവസങ്ങളിലായി ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നു. പ്രതിയുടെ പേരിൽ മറ്റ് പോക്സോ കേസുകളും ക്രിമിനൽ കേസുകളും നിലവിലുണ്ട്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ഇരവിപുരത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രതിഭയുടെ നേതൃത്വത്തിൽ എസ്.ഐമാരായ നിരഞ്ജന, സുനിൽകുമാർ, എ.എസ്.ഐ ബിനു, എസ്.സി.പി.ഒമാരായ നന്ദൻ, രാജേഷ്, സുജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrest on sexual assault case
Next Story