Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightകുളപ്പാറ മരം മുറി;...

കുളപ്പാറ മരം മുറി; വസ്തു ഉടമക്കും കരാറുകാരനുമെതിരെ മഹസർ

text_fields
bookmark_border
കുളപ്പാറ മരം മുറി; വസ്തു ഉടമക്കും കരാറുകാരനുമെതിരെ മഹസർ
cancel

പത്തനാപുരം: പട്ടാഴി കുളപ്പാറ മേഖലയിലെ റവന്യു ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ഭൂവുടമകൾക്കെതിരെ മഹസർ. പട്ടാഴി വില്ലേജ് ഓഫീസറാണ് സംഭവ സ്ഥലം സന്ദർശിച്ച് ഇവർക്കെതിരെ മഹസർ തയാറാക്കിയത്. റിപ്പോർട്ട് തിങ്കളാഴ്ച ഭൂരേഖ തഹസീൽദാർക്ക് നേരിട്ട് സമർപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ വനജ അറിയിച്ചു.

സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു മാറ്റുന്നതിന്റെ മറവിൽ, ഇതോടു ചേർന്നുള്ള റവന്യു ഭൂമിയിൽ നിന്നും വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയതായ ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം ഭൂരേഖ തഹസീൽദാറുടെ നേതൃത്വത്തിൽ ഭൂമിയുടെ പകുതി ഭാഗം അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും ഏഴു മരങ്ങൾ മുറിച്ചു കടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് മഹസർ തയാറാക്കാൻ പട്ടാഴി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയത്.

അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി കെ. ബി. ഗണേഷ്‌കുമാറും പൊലീസിന് നിർദേശം നൽകി. ഇതിനിടെ കാട്ടാമല കുളപ്പാറ പഞ്ചായത്ത്‌ വക ഭൂമിയിൽ നിന്നും മരം മുറിച്ചു കടത്തിയ സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKollam Newscasetree felling
News Summary - kulappara tree felling case
Next Story