Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനധികൃതമായി...

അനധികൃതമായി കടത്തിയ ലക്ഷങ്ങളുടെ സ്വർണം പിടികൂടി

text_fields
bookmark_border
കൊല്ലം: വാണിജ്യനികുതി ഇൻറലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തിയ ലക്ഷങ്ങൾ വിലവരുന്ന സ്വർണം പിടികൂടി. കല്ലുകൾ പതിച്ച 2425.660 ഗ്രാം സ്വർണാഭരണങ്ങളാണ് കരുനാഗപ്പള്ളിയിൽനിന്ന് പിടികൂടിയത്. രേഖകളില്ലാതെ കൊണ്ടുവന്ന സ്വർണമാണിതെന്ന് വാണിജ്യനികുതി വിഭാഗം അറിയിച്ചു. നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ്, രജിസ്ട്രേഷൻ ഫീസ്, പിഴ എന്നീ ഇനത്തിൽ 14,21,500 രൂപ ഇൗടാക്കി സ്വർണം വിട്ടുെകാടുത്തു. വാണിജ്യനികുതി െഡപ്യൂട്ടി കമീഷണർ (ഇൻറലിജൻസ്) കമറുദ്ദീൻ, െകാല്ലം വാണിജ്യനികുതി അസി. കമീഷണർ (ഇൻറലിജൻസ്) സജി എ.മിറാൻഡ് എന്നിവരുടെ നിർദേശപ്രകാരം നടത്തിയ പരിശോധനക്ക് ഇൻറലിജൻസ് ഒാഫിസർ സി. കുഞ്ഞുമോൻ, ഇൻസ്െപക്ടർമാരായ ജി. രഞ്ജിത്, െഎ. ഷൈനി, ആർ. രജിത, പി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story