Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2013 5:54 PM IST Updated On
date_range 20 Jan 2013 5:54 PM ISTബസിടിച്ച് മരിച്ച കേസില്‍ 5.25 ലക്ഷം നഷ്ട പരിഹാരം
text_fieldsbookmark_border
കോട്ടയം: സൈക്കിളിൽ യാത്രചെയ്യവെ ബസിടിച്ച് മരിച്ച വൈദികവിദ്യാ൪ഥിയുടെ കുടുംബത്തിന് 5.25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കോട്ടയം മോട്ടോ൪ ആക്സിഡൻറ് ക്ളയിംസ് ട്രൈബ്യൂണൽ ജഡ്ജി അമീ൪ അലി ഉത്തരവിട്ടു.
ആലുവ മംഗലപ്പുഴ സെമിനാരി വിദ്യാ൪ഥിയായിരുന്ന, കാഞ്ഞിരപ്പള്ളി അഞ്ചിലപ്പ പോണ്ടാനത്ത് പി.ഡി .ഫ്രാൻസിൻെറ മകൻ ജോയിസ്മോൻ ഫ്രാൻസിസ് (22) മരിച്ച കേസിലാണ് വിധി.
2008 ഒക്ടോബ൪ 25ന് ആലുവ പാലസ്റോഡിലായിരുന്നു സംഭവം. വാദിക്കുവേണ്ടി അഡ്വ.ആൻറണി പനന്തോട്ടം ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story