Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകിണറ്റില്‍മരിച്ച...

കിണറ്റില്‍മരിച്ച നിലയില്‍

text_fields
bookmark_border

വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ വീട്ടുകിണറ്റില്‍ എരഞ്ഞിപ്പാലം സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലേപുതിയാപ്പില്‍ ബാലന്‍ ആണ് (72) മരിച്ചത്. മാനസിക പ്രയാസം അനുഭവിക്കുന്നയാളാണിതെന്നും രണ്ടു ദിവസം മുമ്പ് വീടുവിട്ടിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു. ചെമ്മരത്തൂർ കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവി‍െൻറ വീട്ടുകിണറ്റിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കെണ്ടത്തിയത്.ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്നും ലഭിച്ച കുറിപ്പിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട് പൊങ്ങിക്കിടക്കുന്നതായി കണ്ടത്. മൃതദേഹമാണെന്നു സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story