Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightആംബുലൻസ്...

ആംബുലൻസ് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
ആംബുലൻസ് ഇടിച്ച് പരിക്കേറ്റയാൾ   മരിച്ചു
cancel

ബത്തേരി: നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കടൽമാട് കുളമ്പിൽ സത്യദേവൻ എന്ന കുട്ടൻ (54) മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ബത്തേരി സർവജന സ്കൂളിന് സമീപം കൃപ മെസിലേക്ക് ആംബുലൻസ് ഇടിച്ചു കയറിയാണ് ഗുരുതര പരിക്കേറ്റത്. പാർസൽ വാങ്ങാൻ മെസിലെത്തിയ കുട്ടൻ കൈകഴുകാൻ വാഷ് ബേസിനടുത്തേക്കു പോയതായിരുന്നു. ഈസമയം രോഗിയെ എടുക്കാൻപോയ ആംബുലൻസ് നിയന്ത്രണംവിട്ട് പാഞ്ഞ്കയറുകയായിരുന്നു. ഉടൻ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ വിംസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ: രമണി. മക്കൾ: കെ.എസ്. വിഷ്ണു, കെ.എസ്. വിദ്യ. മരുമക്കൾ: ജിതിൻ, ശിൽപ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story