Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകട ബാധ്യത: മക്കളെ...

കട ബാധ്യത: മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി

text_fields
bookmark_border
കട ബാധ്യത: മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി
cancel

ഗൂഡല്ലൂർ: കടബാധ്യതമൂലം മക്കളെ വിഷംകൊടുത്തു കൊന്ന് ദമ്പതികൾ തൂങ്ങിമരിച്ചു. ഊട്ടിക്കടുത്തുള്ള പുതുമന്തിലെ ചന്ദ്രൻ (45), ഭാര്യ ഗീത (35) മക്കളായ രക്സിത (16), വിസുദർ (12) എന്നിരാണ് മരിച്ചത്. കൃഷിക്കായി വാങ്ങിയ കടംതിരിച്ചുകൊടുക്കാൻ കഴിയാതെ വന്നതിനെത്തുടർന്നാണ് കുടുംബം കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടുദിവസമായി വീടുതുറക്കാത്തത് കണ്ട് അയൽവാസികൾ പൊലീസിൽ പരാതി നൽകി. പൊലീസെത്തി വീടു തുറന്നുനോക്കിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടത്. സി.ഐ ശെന്തിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story