സർവകലാശാല വാർത്തകൾ

എം.ജി സർവകലാശാല

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്.സി സുവോളജി (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും സെപ്റ്റംബര്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in.

സ്പോട്ട് അഡ്മിഷന്‍

മൂലമറ്റം സെന്‍റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ ആന്‍റ് റിസര്‍ച്ചില്‍ ബിപിഇഎഡ് പ്രോഗ്രാമില്‍ മൂന്നു സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാലാ ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 25നു രാവിലെ 7.30 ന് അസ്സല്‍ രേഖകളുമായി മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസില്‍ എത്തണം. അഡ്മിഷന്‍ നടപടികളുടെ ഭാഗമായി കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ അന്നുതന്നെ നടത്തും. ഫോണ്‍- 0481-2733377

പരീക്ഷ തീയതി

മോഡല്‍ ഒന്ന് ആനുവല്‍ സ്കീം ബി.എ, ബി.എസ്.സി, ബികോം പാര്‍ട്ട് -1 ഇംഗ്ലീഷ് പരീക്ഷകള്‍ സെപ്റ്റംബര്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒന്നാം വര്‍ഷ എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (2024 അഡ്മിഷന്‍ റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് ജൂലൈ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 26 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ഓണം അവധി

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകള്‍ക്കും പഠന വകുപ്പുകള്‍ക്കും സെന്‍ററുകള്‍ക്കും ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ഓണം അവധിയായിരിക്കും. ഒമ്പത് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.